യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഗർഭിണിയായ ഇന്ത്യന്‍ യുവതിയെ ആദ്യം സാന്‍റാ മരിയ ഹോസ്പിറ്റലില്‍ ആയിരുന്നു പ്രവേശിപ്പിച്ചത്. കുഞ്ഞിന്‍റെ ജീവനും അപകടത്തിലായതിനാല്‍ മാസം തികയുംമുന്നേ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള സംവിധാനം സാന്‍റാ മരിയയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സാവോ ഫ്രാൻസിസ്കോ സേവിയർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അതിനിടെ നില വഷളായി യുവതി മരിക്കുകയായിരുന്നു.
ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താന്‍ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്